
എന്നാൽ, സമയവായ ചർച്ചകൾക്കുള്ള സൂചനകൾ ഒന്നും തന്നെ ഇതുവരെ ഭരണപക്ഷം നൽകിയിട്ടുമില്ല. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. അതേസമയം പ്രതിപക്ഷത്തിന്റെ നിലപാട് കേരളാ നിയമസഭക്ക് യോജിക്കാത്തതാണെന്ന് സ്പീക്കർ കുറ്റപ്പെടുത്തി.